Tuesday 21 November 2017

എഫ്ബിയിലൂടെ പരിചയപ്പെട്ടു,പ്രണയം നടിച്ച് കഴക്കൂട്ടത്തും വര്‍ക്കല റിസോര്‍ട്ടിലും വച്ച് പീഡിപ്പിച്ചു,കാര്യം കഴിഞ്ഞ് കൈയൊഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു ആദ്യ രാത്രി നവവരനെ വധൂഗൃഹത്തിൽ നിന്നും പൊക്കി പൊലീസ്…വര്‍ക്കലയില്‍ നടന്ന ദുരന്തം ഇങ്ങനെ…


ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടു, പരിചയം പതിയെ പ്രണയമായി പിന്നെ പീഡനവും ഒടുവില്‍ ചതിക്കപ്പെട്ട യുവതി കൃത്യ സമയത്ത് പരാതിയുമായെത്തി. ആദ്യ രാത്രിക്ക് മുമ്പേ നവവരൻ അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയിൽ ഭാര്യാഗൃഹത്തി നിന്നാണ് പോലീസ് നിന്ന് പിടികൂടിയത്.പാരിപ്പള്ളി നെട്ടയംചേരിയിൽ വേളമാനുർ ഇർഷാദ് മൻസിലിൽ ഇൻഷാദ് (29) ആണ് വിവാഹ ദിവസം തന്നെ പീഡനക്കേസിൽ പിടിയിലായത് .ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കഴക്കൂട്ടത്ത് ഹോട്ടലിലും വർക്കലയിലെ റിസോർട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹവാർത്ത ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹദിവസം ഭാര്യാഗൃഹത്തിൽനിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.ഹോട്ടലിൽ ഫെബ്രുവരിയിലും വർക്കല പാപനാശത്തെ റിസോർട്ടിൽ ജൂലൈയിലുമായിരുന്നു പീഡനം. ഇതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി. കടയ്ക്കൽ സ്വദേശിനിയെയാണ് വിവാഹം ചെയ്തത്. മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീർത്തും അപ്രതീക്ഷിതമായി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് പൊലീസെത്തിയത്.

ഗൾഫിലായിരുന്നു ഇൻഷാദിന് ജോലി. ഈ വർഷം ആദ്യമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇടവ സ്വദേശിനിയുമായുള്ള ബന്ധം അതിന് ശേഷമാണ് ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയത്. കഴകൂട്ടത്തെ അൽസാജിലും പാപനാശത്തെ റിസോർട്ടിലും തന്നെ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവാഹം ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഉടൻ യുവതി പരാതിയുമായെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞാണ് ഇൻഷാദ് പെൺകുട്ടിയെ വലയിലാക്കിയതും പറ്റിച്ചതും. വഞ്ചിച്ചതറിഞ്ഞ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇൻഷാദിന്റെ വിവാഹ ഫോട്ടോകൾ ഫെയ്‌സ് ബുക്കിലെത്തിയത്. ഇൻഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോ എഫ് ബിയിൽ ഇട്ടിരുന്നു. ഇത് കണ്ടപ്പോൾ വീട്ടുകാരുടെ കൂടെ നിർദ്ദേശാനുസരണമാണ് പെൺകുട്ടി പരാതി നൽകിയതെന്നാണ് സൂചന.
വർക്കല സിഐ പി വി രമേഷ്‌കുമാർ, അയിരൂർ എസ്‌ഐ കെ ഷിജി, ഗ്രേഡ് എസ്‌ഐ കെ ഉണ്ണി, സിപിഒമാരായ ബിജു, ഹരി, സിബി, ഹ

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner